നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരു എഫ്.സിയും സമനിലയില്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരു എഫ്.സിയും സമനിലയില്‍

ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരു എഫ്.സിയും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മത്സരത്തില്‍ ജുവാനനും ഉദാണ്ഡത സിംഗുമായിരുന്നു ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്. റൊച്ചാര്‍സെലയും ലൂയിസ് മച്ചാഡോയുമാണ് നോര്‍ത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്. മച്ചാഡോയാണ് കളിയിലെ താരം.

മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ റൊച്ചാര്‍ലെസെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ആക്രമണം കനപ്പിച്ച ബംഗളൂരു ജുവാനനിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് 70-ാം മിനിട്ടില്‍ ബംഗളൂരു ഉദാണ്ഡതയിലൂടെ മുന്നിലെത്തി. എന്നാല്‍ 8 മിനിട്ടിന് ശേഷം മച്ചാഡോ നോര്‍ത്ത് ഈസ്‌റ്റിന്റെ സമനില ഗോള്‍ നേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.